Listen live radio

അര്‍ധ അതിവേഗ റെയില്‍: നാലിരട്ടി വരെ തുക നഷ്ട പരിഹാരം നല്‍കണം- കെ റെയില്‍

after post image
0

- Advertisement -

തിരുവനന്തപുരം: നിര്‍ദിഷ്ട തിരുവനന്തപുരം-കാസര്‍കോട് അര്‍ദ്ധ അതിവേഗ റെയില്‍പാത സംബന്ധിച്ച ആശങ്കള്‍ക്ക് അടിസ്ഥാനമില്ലെന്ന് പദ്ധതി നടപ്പാക്കുന്ന കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍. പദ്ധതിക്കുവേണ്ടി ഭൂമിയേറ്റെടുക്കുന്നതിലാണ് ഏറ്റവുമധികം ആശങ്കയും ചില സ്ഥലങ്ങളില്‍ പ്രക്ഷോഭങ്ങളും ഉയര്‍ന്നത്. പാതയ്ക്കുവേണ്ടി പരമാവധി സ്ഥലം കുറച്ചാണ് ഏറ്റെടുക്കുകയെന്നും ഏറ്റെടുക്കുന്ന ഭൂമിയ്ക്കു വിപണി വിലയുടെ രണ്ടു മുതല്‍ നാലിരട്ടി വരെ തുക നഷ്ടപരിഹാരമായി നല്‍കുമെന്നും കെ-റെയില്‍ എംഡി വി.അജിത് കുമാര്‍ പറഞ്ഞു.
തീര്‍ത്തും സുതാര്യമായ രീതിയില്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരമാണു ഏറ്റെടുക്കല്‍ പ്രക്രിയയും നഷ്ട പരിഹാരമടക്കമുളള പുനരധിവാസ നടപടികളും. മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്നവയാണ്. പാതയുടെ അലൈന്‍മെന്‍റ് കഴിയുന്നത്ര ജനവാസ മേഖലകള്‍ ഒഴിവാക്കിയാണ് തയാറാക്കിയിരിക്കുന്നത്. വീട്, മറ്റ് കെട്ടിടങ്ങള്‍, വൃക്ഷങ്ങള്‍ എന്നിവയ്ക്കും ഇരട്ടി തുക നഷ്ടപരിഹാരമായി ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴുള്ള തിരുവനന്തപുരം-മംഗളൂരു റെയില്‍ പാതയ്ക്കു സമീപത്തായി പുതിയ അതിവേഗ പാത നിര്‍മിച്ചു കൂടേ എന്ന ചോദ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഇതേ അലൈന്‍മെന്‍റില്‍ പാത നിര്‍മിച്ചാല്‍ ഇപ്പോഴുളള പാതയുടെ പ്രശ്നങ്ങള്‍ പുതിയ പാതയിലുമുണ്ടാകും. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുളള വളഞ്ഞു പുളഞ്ഞു പോകുന്ന പാതയ്ക്കു സമാന്തരമായി സില്‍വര്‍ലൈന്‍ നിര്‍മിക്കുകയാണെങ്കില്‍ മണിക്കൂറില്‍ നിര്‍ദിഷ്ട വേഗമായ 200 കിലോമീറ്റര്‍ സാധ്യമാകില്ല. ഈ പ്രശ്നമില്ലാത്ത തിരൂര്‍-കാസര്‍ഗോഡ് ഭാഗത്ത് ഇപ്പോഴത്തെ പാതയ്ക്കു സമാന്തരമായാണു സില്‍വര്‍ലൈന്‍.

Leave A Reply

Your email address will not be published.