Listen live radio

വില കുത്തനെ കുറഞ്ഞതോടെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍

after post image
0

- Advertisement -

കല്‍പറ്റ: വില കുത്തനെ കുറഞ്ഞതോടെ ഏലം കര്‍ഷകര്‍ പ്രതിസന്ധിയില്‍. ജില്ലയില്‍ രണ്ടുവര്‍ഷത്തിനിടെ ഏലത്തിന്റെ വില കുത്തനെ ഇടിഞ്ഞ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ വിലയിലെത്തി നില്‍ക്കുകയാണ്.

ഒരു കിലോ ഏലത്തിന് 850-900 രൂപയാണ് ഇപ്പോഴുള്ളത്.

 

ഉല്‍പാദന ചെലവിന് ആനുപാതികമായി കണക്കാക്കിയാല്‍ കുറഞ്ഞത് കിലോഗ്രാമിന് 1700 രൂപയെങ്കിലും ലഭിച്ചാലേ കൃഷി മുമ്ബോട്ടുകൊണ്ടുപോകാനാകൂ എന്ന അവസ്ഥയാണെന്ന് കര്‍ഷകര്‍ പറയുന്നു. ഒരു കിലോ ഏലത്തിന് ഉല്‍പാദന ചെലവ് 1300 രൂപക്ക് മുകളില്‍ വരും.

 

വളം, കീടനാശിനി വില ഇരട്ടിയായതിനൊപ്പം ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വെല്ലുവിളിയാണ്. കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ ഒമിക്രോണ്‍ ഭീതിയും ഏലത്തിന്റെ വിലയിടിവിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Leave A Reply

Your email address will not be published.