Listen live radio

അന്തിമ ജിഹാദിന് അൽ കേരളാ മിലിറ്ററി ബ്രിഗേഡ്: സംസ്ഥാനത്ത് 3200 ഐ എസ് ഐ എസ് സ്ളീപ്പർ സെല്ലുകൾ

after post image
0

- Advertisement -

തിരുവനന്തപുരം: കേരളത്തിൽ അന്തിമ ജിഹാദിന് ഐ എസ് ഐ എസ് എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തുന്നതായി റിപ്പോർട്ട്. കേരളത്തിൽ ഏകദേശം 3,200 ലധികം സ്ളീപ്പർ സെല്ലുകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ഓരോ സെല്ലിലും 10 വീതം അംഗങ്ങൾ, ഏകദേശം 32,000 സ്ളീപ്പർ സെൽ അംഗങ്ങൾ. തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ‘തീവ്രവാദ വിരുദ്ധ സൈബർ വിംഗ് ഇന്ത്യ’ യുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. എൻഐഎഅറസ്റ്റ് ചെയ്ത അൽ കേരളാ ബ്രിഗേഡിലെ വനിതാ ചാവേറുകളായ മിസ്ഫാ സിദ്ദിഖ്, ഷിഫാ ഹാരിസ് എന്നിവരിൽ നിന്നും ലഭിച്ച വിവരങ്ങൾ അതിഭയാനകമെന്നാണ് റിപ്പോർട്ടിൽ പറയുന്നു.

സ്ളീപ്പർ സെൽ അംഗങ്ങൾ അധികവും ഐ എസ് ഐ എസ് സൈബർ ബ്രിഗേഡിന്റെ ഭാഗമായാണു പ്രവർത്തിക്കുന്നത്. കേരളത്തിലെ സ്ളീപ്പർ സെല്ലുകളിൽ 40% ത്തിലധികം സ്ത്രീകളാണ്. സ്ത്രീകൾ കൂടുതലും ലൗജിഹാദിലൂടെ ഇസ്ളാമിലേക്ക്് പരിവർത്തനം ചെയ്യപ്പെട്ടവരാണ്

നവമാധ്യമങ്ങളിൽ മറഞ്ഞിരുന്നു ആശയ പ്രചാരണം നടത്തുക, വിവര കൈമാറുക, രഹസ്യ മീറ്റിംഗുകൾ നടത്തുക, മിലിറ്ററി ബ്രിഗേഡു ഇവർക്കു രഹസ്യമായ സഹായങ്ങൾ ചെയ്യുക തുടങ്ങിയവയാണ് സ്ളീപ്പർ സെൽ അംഗങ്ങളുടെ പ്രവർത്തനം. ഇവരാണ് ഐ എസ് ഐ എസ് യുടെ രഹസ്യാന്വേഷണ ഏജൻസികളുടെ പ്രധാന ഇടനിലക്കാർ. ആവശ്യം എങ്കിൽ ഇവർ ഐ എസ് ഐ എസ് ന്വേണ്ടി ആയുധം എടുക്കാനോ ചാവേർ ആവാനോ വരെ മടിയില്ലാത്ത ഭീകരർ തന്നെയാണ്.

ആധുനിക വിദ്യാഭാസമുള്ളവരും, വില കൂടിയ മൊബൈൽ ഫോൺ , ടാബ്ടലറ്റ്, ലാപ്ടോപ്് എന്നുവ ഉപയോഗിക്കുന്നവരും ആണിവർ. ഇവരിൽ ഭൂരിഭാഗവും ഏത് വാഹനവും കൈകാര്യം ചെയ്യാനറിയാവുന്നവരും ആയുധപരിശീലനം ലഭിച്ചവരും ആണ്്. കേരളത്തിലെ ചില മാധ്യമങ്ങളിലും, സിനിമ മേഖലയിലും ഉള്ളവർ ഐ എസ് ഐ എസ് സ്ളീപ്പർ സെല്ലുകളിൽ പ്രവർത്തിക്കുന്നവരാണു്. പണം, സെക്സ് ,സ്ഥാനം, വിദേശ ജോലി ഇവ നൽകിയാണ് ആളുകളെ കണ്ടെത്തുന്നത്.

Leave A Reply

Your email address will not be published.